Wednesday, December 24, 2025
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

താൻ സനാതൻ ധർമ്മത്തിന്റെ അനുയായിയാണെന്നും സ്റ്റാലിൻ ജൂനിയർ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ തനിക്ക് വിഷമമുണ്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനീത് ജിൻഡാൽ എന്ന വ്യക്തിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

2 years ago
in India
0
ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ന്യൂഡൽഹിഃ സനാതന ധർമ്മത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനകളിൽ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.

താൻ സനാതൻ ധർമ്മത്തിന്റെ അനുയായിയാണെന്നും സ്റ്റാലിൻ ജൂനിയർ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ തനിക്ക് വിഷമമുണ്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനീത് ജിൻഡാൽ എന്ന വ്യക്തിയാണ്  സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

അഭിഭാഷകനായ ആർകെ ചൗധരി മുഖേന സമർപ്പിച്ച അപേക്ഷയിൽ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കാത്തതിന് ഡൽഹി പോലീസിനെതിരെ കോടതിയലക്ഷ്യവും ആവശ്യപ്പെട്ടിട്ടുണ്ട് .

സനാതന ധർമ്മത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം രാജ്യത്തുടനീളം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ സനാതന ധർമ്മത്തെ കുറിച്ചുള്ള തന്റെ വാക്കുകൾ വളച്ചൊടിച്ചതാണ് എന്നും, ബി ജെ പി ഇതിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക ആണെന്നും വാദിച്ചു കൊണ്ട് ഉദയ നിധി സ്റ്റാലിൻ രംഗത്ത് വന്നിരുന്നു

“ചില കാര്യങ്ങളെ നമ്മൾ ഉന്മൂലനം ചെയ്യുക തന്നെ വേണം, എതിർക്കുക മാത്രം ചെയ്തത് കൊണ്ട് കാര്യമില്ല, കൊതുക്, ഡെങ്കി, മലേറിയ, കൊറോണ എന്നിവ പോലെ. ഇവയെ ഒന്നും നമ്മൾ എതിർത്തിട്ട് കാര്യമില്ല ഉന്മൂലനം ചെയ്യുക തന്നെ വേണം. അത് പോലെ തന്നെയാണ് ഈ സനാതന ധർമ്മവും. സനാതന ധർമ്മത്തെ എതിർക്കുക എന്നതിനേക്കാൾ അതിനെ ഉന്മൂലനം ചെയ്യുക എന്നതാണ് നമ്മൾ ചെയ്യേണ്ട ആദ്യത്തെ കാര്യം”

 

എന്നായിരുന്നു തമിഴ് നാട്ടിലെ പുരോഗമന എഴുത്തുകാരുടെ സംഘത്തിന്റെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. ഉദയനിധി സ്റ്റാലിൻ വംശഹത്യക്ക് പ്രേരിപ്പിക്കുന്നു എന്ന് കാണിച്ച് ബി ജെ പി ഐ ടി സെൽ  വിഭാഗം തലവൻ അമിത് മാളവ്യയും രംഗത്ത് വന്നിരുന്നു.

Tags: amit malavyaFEATUREDsanatana dharmaudhayanidhi stalinvineet jindal
Previous Post

ഐഎസ്എൽ ഷെഡ്യൂൾ പുറത്തിറക്കി – ആദ്യ മത്സരം സെപ്റ്റംബർ 21ന്

Next Post

ലീഡ് 40000 കടന്നു, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ തരംഗം

Next Post
ലീഡ് 40000 കടന്നു, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ തരംഗം

ലീഡ് 40000 കടന്നു, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ തരംഗം

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2025 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2025 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.