Friday, November 28, 2025
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

ഹൽദ്വാനി അക്രമത്തിൻ്റെ മുഖ്യസൂത്രധാരൻ അബ്ദുൾ മാലിക്ക് അറസ്റ്റിൽ

2 years ago
in Kerala
0
ഹൽദ്വാനി അക്രമത്തിൻ്റെ മുഖ്യസൂത്രധാരൻ അബ്ദുൾ മാലിക്ക് അറസ്റ്റിൽ
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ഫെബ്രുവരി എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ ബൻഭൂൽപുരയിൽ നടന്ന അക്രമത്തിൻ്റെ സൂത്രധാരൻ അബ്ദുൾ മാലിക്ക് പിടിയിൽ. ഇയാളെ ഡൽഹിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തതായി ഉത്തരാഖണ്ഡ് പോലീസ് വക്താവ് ഐജി നിലേഷ് ഭാർനെ പറഞ്ഞു. അക്രമത്തിന് ശേഷം പ്രതി ഒളിവിലായിരുന്ന പ്രതിയ്ക്കായി പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അബ്ദുൾ മാലിക് ഹൽദ്വാനിയിലെ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് ഫെബ്രുവരി 27 ന് പരിഗണിക്കാനിരിക്കവെയാണ് ഇയാൾ പോലീസ് പിടിയിലായത്. അക്രമവുമായി മാലിക്കിന് ബന്ധമില്ലെന്നും അക്രമം നടക്കുന്നതിന് മൂന്ന് നാല് ദിവസം മുമ്പ് അദ്ദേഹം ഹൽദ്വാനിക്ക് പുറത്തായിരുന്നെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു.

ഇയാൾക്കെതിരെ സർക്കാർ സ്വത്തുക്കൾ നശിപ്പിച്ചുവെന്നാരോപിച്ച് ഹൽദ്വാനി മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ നടപടിയെടുക്കുകയും റിക്കവറി നോട്ടീസ് നൽകുകയും ചെയ്തിരുന്നു. മാലിക്‌സ് ഗാർഡനിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻപോയ സംഘത്തെ ആക്രമിക്കുകയും മുനിസിപ്പൽ കോർപ്പറേഷൻ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തതിന് മാലിക്കിൻ്റെ അനുയായികൾ 2.44 കോടി രൂപയുടെ റിക്കവറി നോട്ടീസ് നൽകിയിട്ടുണ്ട്.

2004ൽ ഫരീദാബാദിൽ നിന്ന് ബിഎസ്പി സ്ഥാനാർത്ഥിയായി ലോക്‌സഭയിലേയ്ക്ക് മത്സരിച്ച ആളാണ് മാലിക്. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ആ വർഷം ഫരീദാബാദിൽ കോൺഗ്രസ് വിജയിക്കുകയും ചെയ്തു.

ഹൽദ്വാനി അക്രമത്തിൽ പോലീസുകാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമം നടന്ന ദിവസം (ഫെബ്രുവരി 8) നഗരത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടു, തുടർന്ന് പോലീസ് സേനയെയും മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരെയും ആക്രമിക്കുകയും ഒരു പോലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു. മദ്രസയും പ്രാർത്ഥനയ്ക്ക് ഉപയോഗിച്ചിരുന്ന തൊട്ടടുത്ത കെട്ടിടവും തകർത്തതിനെ തുടർന്നുണ്ടായ അക്രമത്തിൽ അഞ്ച് കലാപകാരികളടക്കം ആറ് പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags: FEATUREDhaldwani attackMAINUtharakhand
Previous Post

‘ഐ ആം വെരി സ്ട്രെയിറ്റ് ഫോർവേഡ്’; സതീശനെതിരായ അസഭ്യവർഷത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കെ സുധാകരൻ

Next Post

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ‌പാലം; സുദർശൻ സേതു നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

Next Post
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ‌പാലം; സുദർശൻ സേതു നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ‌പാലം; സുദർശൻ സേതു നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2025 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2025 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.