Thursday, May 7, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

“കേരളത്തിൽ കൃഷിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല; ഇവിടെയാരും പട്ടിണി കിടക്കില്ല” മന്ത്രി അന്ന് പറഞ്ഞതിങ്ങനെ

2 years ago
in Kerala
0
“കേരളത്തിൽ കൃഷിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല; ഇവിടെയാരും പട്ടിണി കിടക്കില്ല” മന്ത്രി അന്ന് പറഞ്ഞതിങ്ങനെ
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ആലപ്പുഴ: “കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ല. തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല” കൃഷിമന്ത്രി പി പ്രസാദ് ഉള്‍പ്പെടെയുള്ളവരെ വേദിയിലിരുത്തി ആലപ്പുഴ മാന്നാറിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയാണിത്. ഇക്കഴിഞ്ഞ നവംബർ 7 നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. മാന്നാറില്‍ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലായിരുന്നു മന്ത്രി കേരളത്തിലെ കർഷകരോടും, കൃഷിയോടുമുള്ള നിലപാട് പ്രഖ്യാപിച്ചത്

പ്രദേശത്തെ ഇലമ്പനം തോടുപണി വേഗം തുടങ്ങിയില്ലെങ്കിൽ ഇനി കൃഷിയില്ലെന്ന കർഷകരുടെ നിലപാട് പഞ്ചായത്ത് പ്രസിഡന്റ് സൂചിപ്പിച്ചപ്പോഴായിരുന്നു മന്ത്രി കർഷകരെ അവഹേളിച്ചു സംസാരിച്ചത്. കർഷകർക്കായി സംസ്ഥാന സർക്കാർ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. കർഷകർ അതിനോട് സഹകരിക്കുകയാണു വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. മന്ത്രി വാക്ക് പറഞ്ഞാൽ വാക്കാണെന്നും വ്യക്തമാക്കി. എന്നാൽ സജി ചെറിയാന് ശേഷം പ്രസംഗിച്ച കൃഷി മന്ത്രി ഇത് കേട്ടതായി ഭവിക്കാതെ നിന്നു.

യഥാസമയം നെല്ല് സംഭരിക്കാത്തതു കൊണ്ട്, പലയിടത്തും നെല്ല് കെട്ടിക്കിടന്ന് നശിക്കുയാണ്. അതെ സമയം സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതിനാൽ കർഷർ വൻ സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. പലരും കൊള്ളപ്പലിശയ്ക്ക് പണം കടമെടുത്താണ് നെൽകൃഷി നടത്തുന്നത്.

നെൽകർഷകരുടെ ദുരിതത്തെക്കുറിച്ച് പൊതുവേദിയിൽ അഭിപ്രായം പറഞ്ഞ സിനിമാ താരം ജയസൂര്യക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. സർക്കാരിന്റെ കാർഷിക നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമായാണ്, സംസ്ഥാന സർക്കാരാണ് തന്റെ മരണത്തിനുത്തരവാദിയെന്ന് പറഞ്ഞു ആലപ്പുഴ തകഴിയിൽ കർഷകൻ പ്രസാദ് ആത്മഹത്യ ചെയ്യുന്നത്.

Tags: AgriculturalMinisterKeralaAgricultureKeralaFarmerSuicideMAINSajiCheriyan
Previous Post

“കർഷകർ വലിയ ബുദ്ധിമുട്ടു നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുന്നു”; കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ ​ഗവർണർ

Next Post

മാവോയിസ്റ്റ് ഏറ്റുമുട്ടൽ: വിശദ അന്വേഷണത്തിന് വയനാട്ടിൽ എൻഐഎ സംഘവുമെത്തും

Next Post
കളമശ്ശേരി സ്ഫോടനം; ഭീകരാക്രമണ സാധ്യത പരിശോധിച്ച് പോലീസ്. കേന്ദ്ര സർക്കാർ വിവരം തേടി. എൻ ഐഐ സംഘം സ്ഥലത്ത്.

മാവോയിസ്റ്റ് ഏറ്റുമുട്ടൽ: വിശദ അന്വേഷണത്തിന് വയനാട്ടിൽ എൻഐഎ സംഘവുമെത്തും

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.